ദാഹം
വന്നിരുന്നെന്‍റെ മുറ്റത്തു
മാന്തണ.ല്‍
ചില്ലയില്‍ രണ്ടു കുഞ്ഞിക്കുരുവിക.ള്‍
കൊക്കുരുമ്മി
പറയുകയാണവ.ര്‍
“ഇറ്റു ദാഹനീരെങ്ങ.ള്‍ക്കു നല്‍കുക.”
വേനല്‍ വന്നെത്തിയില്ലതിന്‍ മുന്‍പു ഹാ!
വറ്റിയെല്ലാ നീര്‍ച്ചാലുമെന്നാലുമീ
മ.ണ്‍കുടത്തിലൊരിറ്റു നീ.ര്‍ അമ്മ തന്‍
കുഞ്ഞു മക്കള്‍ക്കു കാത്തു വയ്ക്കില്ലയോ?
(ശാന്ത വിജയന്‍ )
No comments:
Post a Comment